Podchaser Logo
Home
Manorama Literature

Ideabrew Studios

Manorama Literature

A weekly Arts, Education and Society podcast
Good podcast? Give it some love!
Manorama Literature

Ideabrew Studios

Manorama Literature

Episodes
Manorama Literature

Ideabrew Studios

Manorama Literature

A weekly Arts, Education and Society podcast
Good podcast? Give it some love!
Rate Podcast

Episodes of Manorama Literature

Mark All
Search Episodes...
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു മുത്തച്ഛന്റെ മരണം. അന്ന് അച്ഛൻ പിന്നാമ്പുറത്തെ വാതിലിനു പിന്നിൽനിന്നു കരയുന്ന കാഴ്ച്ച മഴയുടെ ഉള്ളിൽ ഇപ്പോഴുമുണ്ട്. അച്ഛൻ കരയുന്നത് മഴ ആദ്യമായി കാണുകയായിരുന്നു. His grandfather died when she was in the fifth
കാട്ടുതേനും കാട്ടുപഴങ്ങളുമായി ചെമ്പൻ വന്നു. അന്ന് മാത്രമല്ല പിന്നീടുള്ള പല ദിവസങ്ങളിലും. തുരുത്തി പാടത്തും തുരുത്തി കാടിനോരത്തും അവർ പൂമ്പാറ്റകളെ പോലെ പാറി നടന്നു. ഔഷധചെടികളും ചികിത്സാ രീതികളും തുരുത്തിക്കാടും കാട്ടുതീയും പെരുമാൾക്കാവിലെ നിറദീപ
അച്ഛനും അമ്മയും കൂട്ടുകാരുമൊക്കെ താൻ എന്തെഴുതിയാലും നല്ലതാണന്നേ പറയാറുള്ളൂ. അതവരുടെ സ്നേഹം കൊണ്ടാണ്. ഒരു പരിചയവും ഇല്ലാത്ത ഒരാൾ വായിച്ചാൽ എന്റെ എഴുത്തിനെക്കുറിച്ച് എന്താവും അഭിപ്രായം? His father, mother and friends always say that whatever he w
രാഗേന്ദുവിന്റെ അച്ഛൻ വിനയചന്ദ്രദാസ് ഇന്ത്യൻ റെയിൽവേയിലെ ജീവനക്കാരനായിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളോടു വല്ലാത്ത അഭിനിവേശമുണ്ടായിരുന്ന അദ്ദേഹം റിട്ടയർമെന്റിനു ശേഷം താജ്മഹലിലെ ഗൈഡായി മാറി. എപ്പോൾ വേണമെങ്കിലും താജിനുള്ളിൽ കയറാമെന്നതായിരുന്നു ആ തീ
കാട്ടുപുല്ലുകള്‍ക്കിടയിൽ പാതിചെരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കളരി അഭ്യാസിയെ പോലെ അരക്കച്ച മാത്രമെ ധരിച്ചിട്ടുള്ളു. മേലാസകലം എണ്ണ തേച്ച് പിടിപ്പിച്ചിട്ടുണ്ട്. ഗോവിന്ദന്റെ നിർദ്ദേശപ്രകാരം മൃതദേഹം മലർത്തി കിടത്തി. മുപ്പത് വയസ്സില്‍ താഴ
അന്നു വൈകുന്നേരം ഒരു സ്പെഷൽ അതിഥി നിലാവിനെത്തേടി സൂര്യകാന്തിയിലെത്തി. നിലാവിന്റെ ക്ലാസ് ടീച്ചറായ ആനി ടീച്ചർ. നിലാവിന്റെ വീഴ്ചയുടെ കാര്യം അമ്മ ആനി ടീച്ചറെ വിളിച്ചു പറഞ്ഞിരുന്നു. കുഴപ്പം ഒന്നുമില്ലെന്നറിഞ്ഞെങ്കിലും നിലാവിനെ നേരിൽ കാണാനായി ക്ലാസ്
കാട്ടുതീയുടെ സൂചന കിട്ടിയ അച്ഛനും കോരനും രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ വഴി തെറ്റി സഞ്ചരിച്ച് കിഴക്കൻ മലനിരകളിലെ കൊടും കാടുകളിലെവിടെയോ എത്തിച്ചേർന്നിട്ടുണ്ടാകുമെന്നാണ് ചിരുതയുടെ ഉറച്ച വിശ്വാസം. മൂന്നോ നാലോ ദിവസത്തിനുള്ളിൽ അവർ തിരിച്ചു വരും. Chi
പിറ്റേന്ന് അമ്മയുടെ പിറന്നാളായിരുന്നു. അച്ഛൻ പുത്തനൊരു പട്ടുസാരി അമ്മയ്ക്ക് സമ്മാനമായി നൽകി. നേരത്തെ മാധവൻ മാമനും ദീപക് അങ്കിളും തന്ന പൈസകൊണ്ട് ഒരു കുഞ്ഞിപ്പെട്ടി നിറയെ അമ്മയ്ക്ക് ചോക്ലേറ്റ് വാങ്ങി നൽകി കുട്ടിക്കൂട്ടം. ഒരു വെള്ള പേപ്പറിൽ പല നിറ
തുരുത്തി കാടിനെ പാതിയും കരിച്ചു കളഞ്ഞ കാട്ടുതീ വൈകുന്നേരത്തോടെ കാടിറങ്ങി പാടത്തെ കരിഞ്ഞുണങ്ങിയ കുറ്റിപ്പുല്ലുകളെയും ഓരത്തെ കുടിലുകളെയും വിഴുങ്ങാൻ തുടങ്ങി. പ്രദേശമാകെ പന്തലിച്ച കരിമ്പുക മാനം മുട്ടെ ഉയർന്നു പൊങ്ങി. ശ്വാസം കിട്ടാതെ ജനങ്ങൾ കുടിലുകള
ഒരിക്കലും ആരും പരീക്ഷിക്കാത്ത കളർ കോംബിനേഷനുകളാണ് നീലൂട്ടിയ്ക്കിഷ്ടം. ആനയ്ക്ക് അവൾ ഓറഞ്ച് കളറാണ് നൽകുക. എലിഫെന്റ് ബ്യൂട്ടിഫുള്ളാകുന്നത് ആ കളറിലാണത്രേ. പൂച്ചയ്ക്ക് നീലൂട്ടി നൽകുന്ന കളർ പിങ്കാണ്. ഒരു ദിവസം കുഞ്ഞാപ്പിയെ സ്കെച്ചു പെൻകൊണ്ട് പിങ്കിപ്
കോലായ തിണ്ണയിൽ ആശയറ്റ് ഞാനിരിക്കുമ്പോഴാണ് ചെമ്പൻ അരയിൽ കെട്ടിവെച്ച ചെറിയൊരു ഓട്ടുപാത്രമെടുത്തത്. ഒറ്റ നോട്ടത്തിൽ ചെമ്പന്റെ അരയിൽ അങ്ങനെയൊരു സാധനമുണ്ടെന്ന് മനസ്സിലാകുമായിരുന്നില്ല. ചികിത്സ പുരയിൽ നിന്നെടുത്ത കാട്ടുതേനും പശുവിൻ പാലും കാട്ടുമഞ്ഞളി
തന്റെ ദേഹം നൊന്താലും കുട്ടികളെ ഇതുവരെ നോവിച്ചിട്ടില്ല കുഞ്ഞാപ്പി. ഇടയ്ക്ക് കട്ടിലിന്റെ പടിയേലും മൂവാണ്ടൻ മാവിന്റെ തടിയേലുമൊക്കെ ഉരച്ച് മൂർച്ച കൂട്ടുന്ന ആ നഖങ്ങൾ അറിയാതെപോലും അവരുടെ ദേഹത്തു കൊള്ളാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിക്കും. Despite her
"ഗോവിന്ദാ.." മിത്രൻ വൈദ്യർ ഇടതുകൈയുയർത്തി പ്രതികരിച്ചെങ്കിലും വാക്കുകൾ മുറിഞ്ഞു പോയി. ഗോവിന്ദൻ ചൂട്ടിന്റെ കെട്ടഴിച്ചാഞ്ഞുവീശി തീ പടർത്തി. കത്തി പടർന്ന തീജ്വാലയിൽ രക്തത്തില്‍ കു‌ളിച്ചു കിടക്കുന്ന വൈദ്യരെ കണ്ട് ഗോവിന്ദൻ ഒരു നിമിഷം തരിച്ചു നിന്നുപ
അലക്കും ഉച്ചയൂണും ഒക്കെ കഴിഞ്ഞ് വരാന്തയിലിരുന്ന് അമ്മയും മക്കളും വെറുതെ വർത്തമാനം പറഞ്ഞിരിക്കുന്ന നേരത്താണ് നരച്ചു തുടങ്ങിയ ഒരു പച്ച ജുബ്ബായും ഇളംപച്ച കരയുള്ള മുണ്ടും ഉടുത്ത് ഒരു കാലൻ കുടയും തോൾസഞ്ചിയുമായി മാധവൻ മാമൻ കയറി വരുന്നത്. After doing
കാട്ടുപൊന്തകൾ ഉലച്ചുകൊണ്ട് ആരവം അടുത്തടുത്ത് വരികയാണ്. അതുവരെ സംഭരിച്ചു വെച്ച ധൈര്യം ചോർന്നു പോകുന്നതായി മൂത്തേടത്തിന് തോന്നി. ഭയത്തിന്റെ പെരുമ്പാമ്പ് പെരുവിരലിൽ നിന്നും തലച്ചോറിലേക്ക് ഇഴഞ്ഞു കയറാൻ തുടങ്ങി. കുറ്റിക്കാടുകൾക്ക് മുകളിൽ ആദ്യം പ്രത്
കോളജ് അടയ്ക്കുന്ന സമയമായിരുന്നു. ഇനി രണ്ടു മാസം ഏതെങ്കിലും ഐടി കമ്പനികളിൽ ഇന്റേൺഷിപ്. അതു തീരുമ്പോഴേക്കും പ്ളേസ്മെന്റാകും, പിന്നെ എല്ലാവരും പല വഴിക്ക്. അതിനു മുമ്പ് ഒരുമിച്ച് ഒരു യാത്ര. അതായിരുന്നു ശരത്തിന്റെ മനസ്സിലെ പ്ളാൻ.  വേനലിൽ മൂന്നാറാണ്
എട്ടാം ക്ലാസിലേക്ക് കയറിയപ്പോ ഹോസ്റ്റലിൽ നിൽക്കാനുള്ള ആഗ്രഹം പറഞ്ഞത് മഴ തന്നെയാണ്. അവളുടെ ബെസ്റ്റ് ഫ്രണ്ട്സ് രണ്ടു പേരും, കാർത്തികേം ഫാത്തിമേം ഹോസ്റ്റലിലേക്ക് മാറുന്നതായിരുന്നു കാരണം. പക്ഷേ, അവിടെച്ചെന്നു രണ്ടു ദിവസം കഴിഞ്ഞപ്പോഴേ വീട്ടിലുള്ളവരെ
കാട്ടുവള്ളിയിൽ ഊഴലാടി വന്ന ചെമ്പന്റെ കരുത്തുറ്റ ചവിട്ടേറ്റ് കുതിച്ചു ചാടിയ കാട്ടുപുലി മുൾക്കാട്ടിലേക്ക് തെറിച്ചു വീണു. പേടിച്ചരണ്ട് ബോധം പോകാറായ ചിരുതയ്ക്ക് മുന്നിൽ വന്മരം പോലെ ചെമ്പൻ നിന്നു. പിടഞ്ഞെഴുന്നേറ്റ കാട്ടുപുലി വന്യമായ ക്രോധത്തോടെ ചെമ്
പൊന്നും പെണ്ണുമാണ് ചാത്തുക്കുട്ടിയുടെ മോഹവലയം, എത്ര സമർഥമായി സൂക്ഷിച്ചാലും കടത്തിക്കൊണ്ടു പോകും. യാത്ര മതിയാക്കി തിരിച്ചു പോയാലോയെന്ന് മൂത്തേടം ചിന്തിച്ചു, പക്ഷേ, അതും അപകടമാണ്.ഭ്രാന്തൻ നായയാണ് കാർത്തികയെ കടിച്ചത്, കൃത്യമായ ചികിത്സ കിട്ടിയില്ലെ
ഉണക്കമരകൊമ്പ് വീണ്, ഒടിഞ്ഞ് വാടി തുടങ്ങിയ കാട്ടുചെടികൾക്കിടയിൽ, തനിക്ക് നേരെ ചാടാനായി പതുങ്ങി നിൽക്കുന്ന കാട്ടുപുലി. ഇരയെ കണ്ടതിന്റെ ആഹ്ലാദത്തോടെ അതിന്റെ കണ്ണുകൾ വന്യമായി തിളങ്ങി. ഒരു നിലവിളി ചിരുതയുടെ ആമാശയത്തിൽ നിന്നും പുറത്തേക്ക് തെറിച്ചു വീ
കുതിരവണ്ടിക്കാരനും പിന്നിലെ വണ്ടിക്കും ഇടയിലുള്ള പ്രത്യേകമായ ഇരിപ്പിടത്തിലായിരുന്നു മൂത്തേടത്തിന്റെ സ്ഥാനം. ഒരേ സമയം വണ്ടിക്കാരനുമായും വണ്ടിയിലുള്ളവരുമായും ആശയവിനിമയം നടത്താൻ അവിടെ ഇരിക്കുന്നവർക്ക് സാധിക്കുമായിരുന്നു. സുഭദ്ര തമ്പുരാട്ടിയുടെ മടി
ചന്ദ്രവിമുഖി പറിക്കുന്ന ദിവസം കാര്യസ്ഥന് കൽത്തറവരെയെ പ്രവേശനമുള്ളു. ഇടതു കൈയ്യിലെ കത്തിക്കാത്ത ചൂട്ടിൽ തീ പടർത്തി, കൽത്തറയിൽ വെച്ച് ഗോവിന്ദൻ ഊട്ടുപുരയുടെ വരാന്തയിൽ കയറി നിന്നു. കൽത്തറയിൽ നിന്നെടുത്ത ചൂട്ടുമായി മിത്രൻ വൈദ്യർ ശ്രീകോവിലിന് മുന്നില
വധശിക്ഷ വിധിച്ചതിലൂടെ നിയമം എന്നോട് അനുകമ്പയും അലിവും കാട്ടുകയായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. സ്വപ്നങ്ങളും സൗഭാഗ്യങ്ങളും കളഞ്ഞു പോയവളുടെ നിരർത്ഥക ജീവിതത്തേക്കാൾ എത്രയോ ഭേദമാണ് മരണം! എഴുത്തുകാരി, പ്രസാധക എന്നൊക്കെയുള്ള പ്രസിദ്ധിയെ, മൂന്ന് ക
"എന്നെ അവൾ അത്രത്തോളം വിശ്വസിച്ചിരുന്നു. ആ രാത്രിക്കുശേഷം മൈക്കിൾ അവളെ വിളിക്കുകയോ അവളുടെ കോൾ അറ്റൻഡ് ചെയ്യുകയോ ഉണ്ടായില്ല. അവൻ തന്റെ ലക്ഷ്യം നിറവേറ്റിക്കഴിഞ്ഞിരുന്നു. സൂസൻ വിഷണ്ണയായി, അസ്വസ്ഥതയോടെ കാമ്പസിലൂടെ അലയുന്നത് ക്രൂരമായ ആനന്ദത്തോടെ ഞാൻ
മുഹാജിറിനോട് മനസ്സിൽ ക്ഷമ ചോദിച്ചു കൊണ്ട് ഞങ്ങൾ ഞങ്ങളുടെ ഗെയിം സെറ്റാക്കി. അവളുടെ ഇഷ്ടത്തെക്കുറിച്ച് ഞാൻ മുഹാജിറിനോട് പറഞ്ഞില്ല. എന്നാൽ അവൻ പ്രണയാഭ്യർത്ഥന സ്വീകരിച്ചു എന്ന് അവളെ പറഞ്ഞ് വിശ്വസിപ്പിച്ചു. മുഹാജിറിന്റേത് എന്ന് പറഞ്ഞ് മൈക്കിളിന്റെ അ
Rate

Join Podchaser to...

  • Rate podcasts and episodes
  • Follow podcasts and creators
  • Create podcast and episode lists
  • & much more

Unlock more with Podchaser Pro

  • Audience Insights
  • Contact Information
  • Demographics
  • Charts
  • Sponsor History
  • and More!
Pro Features